Showing posts with label green kerala. Show all posts
Showing posts with label green kerala. Show all posts

Green Kerala Express drives the world to green life

Posted by Green Keralam On 10:55:00 AM

Hello busy man; just a few minutes... Did you ever dream about the green earth around? What happened to the play grounds, wet lands and small ponds near our house? Did you spend time to mind the hot debates on environmental issues? Can you imagine a day without petrol/diesel fuels? Please consider our nature; our careless will lead to a bad future.

After understanding the vigorous reactions from the nature, like Tsunami, Climate changes, Environmental degradation, Earth quake, Ozone depletion etc, United Nations Organisation give some consideration to avoid further disaster. As a part of it environmental summits and green earth campaigns were actively started. But the decisions like minimizing carbon dioxide emission, energy preservation etc died in the heat debates between countries.

But now a days many world countries started campaigns to care the green environment. Branded companies, industries, non government organisations, educational institutions etc join hands to preserve the earth. India too takes necessary steps to tackle environmental issues.

Kerala enters the scene with a unique programme, GREEN KERALA EXPRESS- the first social reality show in Indian Television aims to find the best panchayath with green initiatives. The green express started its journey to explore and to show the world about sustainable agriculture, conservation of water resources, food and social security, health, education, energy conservation, housing and women’s empowerment in the green land. The initiative got wide responses from various streams and the whole country is focusing Kerala on this experimental eco friendly reality show.

Considering the history of Kerala, we didn’t neglect the nature even at times when developmental projects knocks our door. This is the strength behind Green Kerala Express concept to preserve the green environment. We believe that the small and unique concepts can create miracles than the much proclaimed world summits.

After the successful completion of the reality show, the web platform www.greenkeralaexpress.org remains live to give online support to the green initiatives in the God's own land.

ഗ്രീന്കേരള എക്സ്പ്രസിന്റെ ഭാഗമായി, ഗ്രാമങ്ങളുടെ പച്ചപ്പും വികസനപ്രവര്ത്തനങ്ങളും ചിത്രീകരിക്കാനായി ഞങ്ങള്പോയത് കോട്ടയം, ആലപ്പുഴ ജില്ലകളിലേക്കായിരുന്നു. കോട്ടയം ജില്ലയില്കുറിച്ചി ഗ്രാമപഞ്ചായത്തും ആലപ്പുഴ ജില്ലയില്കഞ്ഞിക്കുഴി, പട്ടണക്കാട്, തകഴി എന്നിവിടങ്ങളുമാണ് ഞങ്ങളുടെ ഷൂട്ടിംഗ് ലൊക്കേഷനുകള്‍.

തിരുവനന്തപുരത്തു
നിന്നും പുറപ്പെട്ട ക്യാമറാമാന്‍, പ്രൊഡ്യൂസര്‍            എന്നിവര്ഉള്പ്പെട്ട സംഘം തിരുവല്ലയില്നിന്നും അവതാരകയേയും കൂട്ടി ചങ്ങനാശ്ശേരിയിലെത്തി; അവിടെ മുറിയെടുത്തു.

അടുത്ത
ദിവസം രാവിലെ 6 മണിയ്ക്കു ഞങ്ങള്ഗ്രാമങ്ങളിലേയ്ക്കുള്ള യാത്ര തുടങ്ങി. 6.15 ഓടു കൂടി ഞങ്ങള്കുറിച്ചി പഞ്ചായത്തിലെത്തി.             പഞ്ചായത്തു പ്രസിഡന്റുമായി കണ്ടുമുട്ടിചെറിയ മഞ്ഞും സൂര്യന്ഉദിച്ചു വരുന്ന മനോഹരമായ ദൃശ്യവും അവതാരകയുടെ സൈക്കിള്സവാരിയും കാമറയിലാക്കി ഞങ്ങള്അടുത്ത സ്ഥലം ലക്ഷ്യമാക്കിനീങ്ങി.

കുറിച്ചി
പഞ്ചായത്തിന്റെ പടിഞ്ഞാറന്പ്രദേശം തോടുകളും മറ്റുമുള്ള പ്രദേശമാണ്. തോട്ടില്നിന്നും മീന്പിടിച്ചു ലേലം ചെയ്യുന്ന സ്ഥലത്തേക്കാണ് പ്രസിഡന്റ് ഞങ്ങളെ കൊണ്ടു പോയത്. “ഇത് ആലപ്പുഴ ജില്ലയാണ്എന്ന് ഞങ്ങളോടു പറയുവാന്വന്ന ഒരു ഗ്രാമനിവാസിയെ പഞ്ചായത്തു           പ്രസിഡന്റ് ദേഷ്യപ്പെട്ട് ഓടിക്കുന്നതും ഞങ്ങള്കണ്ടു.

പിന്നീട്
പുറം ബണ്ട് നിര്മ്മാണത്തിലൂടെ വിളവു വര്ദ്ധിപ്പിച്ച ഒരു നെല്പ്പാടത്തിലേക്കാണ് ഞങ്ങള്പോയത്അവിടെ ഒരു ഭാഗത്തു മരച്ചീനി കൃഷി ചെയ്തിട്ടുണ്ട്പ്രൊഡ്യൂസര്മിക്കി ആങ്കര്ദീപയെ മരിച്ചീനി തോട്ടത്തിനോടടുത്ത് നിര്ത്തി, മനോഹരമായ രംഗങ്ങള്ക്യാമറയില്പകര്ത്തുകയും ചെയ്തുഅവിടുന്നു ഞങ്ങള്സര്സി.പി. രാമസ്വാമി സ്ഥാപിച്ച ഹരിജന്കോളനിയിലേക്കാണു പോയത്. നാട്ടുകാരുടെ സഹകരണത്താല്അവിടത്തെ ചിത്രീകരണം സുഗമമായി പൂര്ത്തിയായി.

പിറ്റേ
ദിവസം ഞങ്ങള്പോയതു കഞ്ഞിക്കുഴി പഞ്ചായത്തിലേക്കാണ്കുട്ടനാട്ടിലെ ചൊരി മണല്പ്രദേശമായ ഗ്രാമത്തിനു പറയാനുള്ളത് പച്ചക്കറി കൃഷിയുടെ കഥയാണ്കൃഷി ചെയ്യുവാന്വളരെ പ്രയാസമേറിയ മണ്ണാണ് ചൊരി മണല്‍.  ഇതിനെയെല്ലാം അതി ജീവിച്ചു കൃഷി ചെയ്തതിന്റെ കഠിനാധ്വാനത്തിന്റെ കഥയാണ് അവിടെ ഞങ്ങള്ക്കു പകര്ത്താനുണ്ടായിരുന്നത്കൃഷിക്കാരനായ ഗോപാലന്ചേട്ടന്അവിടുത്തെ മറ്റു കര്ഷകര്ക്കു വേണ്ടി  ഗുണമേന്മയുള്ള വിത്തിനങ്ങള്ഉത്പ്പാദിപ്പിക്കുന്നതും ഞങ്ങള്കണ്ടു മനസ്സിലാക്കി.

കര്
ഷകര്ക്കു വേണ്ടിയുള്ള ഒരു ചര്ച്ചാ കേന്ദ്രം, ലൈബ്രറി അതിനോടനുബന്ധിച്ചുള്ള വായനാ മുറി എന്നിവയാണ് മറ്റു പ്രധാനപ്പെട്ട കാഴ്ചകള്‍.  പച്ചക്കറി കൃഷി കൂടാതെ ഗ്രാമത്തിലുള്ള ഔഷധച്ചെടി കൃഷിയും പുഷ്പകൃഷിയും പ്രധാന ആകര്ഷണങ്ങളാണ്.

ഇങ്ങനെ
അധ്വാനത്തിലൂടെ ചൊരി മണലില്പൊന്നു വിളയിച്ച കഥയാണ് ഗ്രാമത്തിനു പറയാനുള്ളത് ഗ്രാമത്തില്അധികമായി ഉത്പ്പാദിക്കപ്പെടുന്ന പച്ചക്കറികള് ഗ്രാമത്തിനു പുറത്തേക്കും ഇവര്വില്ക്കുന്നു ഇതിനായി ഇവര്പച്ചക്കറി വിപണന കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്വിപണന കേന്ദ്രം ഷൂട്ട് ചെയ്യുന്നതിനിടയില്ഹൈവേ വഴി സൈക്കിളില്ഒരു വിനോദ സഞ്ചാരി യാത്ര ചെയ്തു പോയതും; ആങ്കറിന്റെ ബൈറ്റ് എടുക്കുന്നതിനിടയില്ക്യാമറ മാന്ജെബിന്ഇതു ഷൂട്ട് ചെയ്യുവാന്ഓടിയതും ഓര്മ്മയില്നിറഞ്ഞു നില്ക്കുന്നു.

ഇരുപത്തഞ്ചാം
തീയതി ഞങ്ങള്പട്ടണക്കാടാണ് ഷൂട്ട് ചെയ്തത്ഞങ്ങള്ഏറെ ആസ്വദിച്ചു ചെയ്തത് പട്ടണക്കാടായിരുന്നുപട്ടണക്കാടും ധാരാളം പച്ചക്കറിത്തോട്ടങ്ങളുണ്ട്.

കുടുംബ
ശ്രീയുടെ സോപ്പ് നിര്മ്മാണ യൂണിറ്റാണ് ഞങ്ങള്ഷൂട്ട് ചെയ്തത്. പിന്നീട് ഞങ്ങള്പോയത് ആടു വളര്ത്തുന്ന സ്ത്രീകളുടെയിടയിലേക്കാണ്അവിടുത്തെ ചേച്ചിമാര്ഞങ്ങള്വരുന്നതു കാത്ത് ആടുകളെ കറക്കാതെ നിര്ത്തിയിരിക്കുകയായിരുന്നു. ആട്ടിന്കുട്ടികള്പലതും ഇതിനിടയില്പാലു കുടിക്കുന്നുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും ഞങ്ങള്പകര്ത്തിക്കൊണ്ടിരുന്നുആട്ടിന്കുട്ടികള്പലതും ഇടികൂടിക്കൊണ്ടിരുന്നതും രസകരമായിരുന്നു.

അവിടുത്തെ
സ്ത്രീകള്ആടിനു പേരിട്ടിരിക്കുന്നതാണ് ഞങ്ങളെ ചിരിപ്പിച്ച മറ്റൊരു കാര്യംഓരോ ആടിന്റെയും സ്വഭാവത്തിനനുസരിച്ച്ഫൂലന്ദേവിജപ്പാനില്നിന്നും കൊണ്ടു വന്ന മുട്ടനാടിന് കുട്ടപ്പന്എന്നിങ്ങനെയാണ് വ്യത്യസ്തമായ പേരുകള്‍.

പിന്നീട്
ഞങ്ങള്പോയത് തകഴി ഗ്രാമപഞ്ചായത്തിലേക്കാണ്തകഴിയുടെ സ്മാരകവും തകഴിയുടെ ഭാര്യയായ കാത്തയുടെ ഷോട്ടുകളും ക്യാമറയില്പകര്ത്തി.കുഞ്ചന്നമ്പ്യാര്കല്യാണ സൗഗന്ധികം എഴുതിയ സ്ഥലമായ പടഹാരത്തും ഞങ്ങള്പോയിതോടുകളും നെല്വയലുകളും പുഴയുമുള്ള കുട്ടനാടന്പ്രദേശമാണ് പടഹാരം.

കുട്ടനാടിന്റെ
ഭാഗമായ നാലു പഞ്ചായത്തുകളാണ് ഞങ്ങള്ക്കു ഷൂട്ട് ചെയ്യാനുണ്ടായിരുന്നത്വളരെ മനോഹരമായ വിഷ്വല്സും വികസന പദ്ധതികളുമാണ് ഞങ്ങള്ക്ക് അവിടെ നിന്നും ലഭിച്ചത്.

story by Neelima Raveendranath

Team Members


Producer: Micky Issac Thomas
Asst producer: Neelima Raveendranath
Cameraman: Jebin Jacob
Asst Cameraman: Krishnan
Anchor: Deepa

ഗ്രീന്കേരള എക്സ്പ്രസിന്റെ ഭാഗമായി ഞങ്ങള്ക്ക് ഷൂട്ടിംഗിന് പോകേണ്ടത് എറണാകുളം, ഇഡുക്കി ജില്ലകളിലെ ചില ഗ്രാമങ്ങളിലേക്കായിരുന്നു. വളരെ ത്രില്ലിംഗായ യാത്രയിലെ രസകരമായ അനുഭവങ്ങല്ഇവിടെ പങ്കു വയ്ക്കുന്നു...ടെന്പോ ട്രാവലറില്യാത്ര തിരിച്ച ഞങ്ങളുടെ ആറംഗ സംഘം ആദ്യം ഇഡുക്കിയിലെത്തി. അവിടെ ചെറുതോണിയില്തങ്ങിയ ഞങ്ങള്അടുത്ത ദിവസം രാവിലെ ഷൂട്ടിംഗിനായി കഞ്ഞിക്കുഴിയിലെത്തി.

ആദിവാസി
ഊരായ മഴുവടിലാണ് ആദ്യ ഷൂട്ടിംഗ്. മലയുടെ മുകളിലുള്ള അവിടേക്ക് സൈക്കിളും കാമറയും, ട്രൈപ്പോഡുമൊക്കെ ചുമന്ന് കയറ്റി. അത്യാവശ്യം വേണ്ട പ്രൊഫൈല്ഷോട്ടുകള്പകര്ത്തിയിട്ട് പബ്ളിക് ഹെല്ത്ത് സെന്ററിലെത്തി. രോഗികള്ക്ക് സൌജന്യമായി ചികിത്സ, ആഹാരം, മരുന്ന് എന്നിവയെല്ലാം നല്കുന്ന ഇവിടെ മൂന്ന് ഡോക്ടര്മാരും എട്ട് നഴ്സുമാരും ഉണ്ട്. കുടുംബശ്രീയിലെ വനിതകളാണ് ഇവിടെ രുചികരമായ ആഹാരം നല്കുന്നത്.

മലദൈവങ്ങളെ
പ്രീതിപ്പെടുത്താന്മൂപ്പന്റെ നേതൃത്വത്തില്കൂത്ത് സംഘടിച്ചത് ചിത്രീകരിക്കാന്സാധിച്ചത് കൌതുകകരമായ അനുഭവമായിരുന്നു. വേറെ ചില ആചാരങ്ങള്അവര്അതിഥികളെ എത്രമാത്രം ബഹുമാനിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ്. മൂപ്പന്അതിഥികളെ കാല്കഴുകി സ്വീകരിച്ച്പുല്ലുമൂട്ടല്‍' ചടങ്ങ് നടത്തും. വലിയ പാത്രത്തില്ഗോതന്പ് വേവിച്ച്, ഞണ്ടിനെ കറിവച്ചതും കൂട്ടി ഭക്ഷിക്കാന്തരുന്ന രീതിയാണ് പുല്ലുമൂട്ടല്‍. വലിയൊരു കുടത്തില്ആഹാരം കഴിക്കാന്ഇരിക്കുന്നവരുടെ കൈകള്ഒരുമിച്ച് കഴുകിക്കുന്നതും വിചിത്രമായി തോന്നി.

അടിമാലിയിലായിരുന്നു
അന്ന് താമസം ഒരുക്കിയിരുന്നത്. പഞ്ചായത്ത് പ്രസിഡന്റും മെന്പര്മാരും ഗ്രീന്കേരളയെപ്പറ്റി നിരവധി കാര്യങ്ങള്അറിയാനായി വന്നതും, പാതിരാവോളം അവരുമായി ഗ്രാമാന്തരീക്ഷത്തില്സംസാരിച്ചിരുന്നതും ഓര്മ്മകളില്നിറയുന്നു.

അടുത്ത
ദിവസം വെള്ളത്തൂവലില്എത്തി, ചെങ്കുളം, കല്ല്യാര്കുട്ടി ഡാമുകളും പവര്സ്റ്റേഷനുകളും ചിത്രീകരിച്ചു. വിജയകരമായ ജലനിധി പ്രോജക്ടായിരുന്നു അവരുടെ പ്രധാന വികസന പദ്ധതി. മഴവെള്ള സംഭരണികളില്വെള്ളം ശേഖരിച്ച് അവ ശുദ്ധീകരിച്ച് വീടുകളിലെത്തിക്കുന്നു. ഏലം, ഗ്രാന്പു കൃഷിയുടെ പ്രധാന കേന്ദ്രമായ ഇവിടെ അതിനായും ഇത്തരത്തില്വെള്ളം ഉപയോഗിക്കുന്നുണ്ട്.

ഇഡുക്കിയിലെ
ഏറ്റവും മനോഹരമായ പ്രദേശമെന്ന് വിശേഷിപ്പിക്കാവുന്ന ചക്കുവള്ളം, കേന്ദ്ര സര്ക്കാര്പ്രഖ്യാപിച്ചിട്ടുള്ള 36 സുഗന്ധവ്യജ്ഞന ഗ്രാമങ്ങളിള്ഒന്നാണ്. സ്പൈസ് ഗാര്ഡന്‍, ജൈവ കൃഷി, ഫാം ടൂറിസം എന്നിവയുടെയെല്ലാം കേന്ദ്രമാണിവിടം. അതിര്ത്തി പ്രദേശമായ ഇവിടെ കുന്നിന്മുകളില്നിന്നും നോക്കിയാല്തമിഴ്നാട് കാണാനാകും. വളരെ മനോഹരമായ ഒരു കാഴ്ച്ചയാണിത്.

കാട്ടാനയുടെ
ശല്ല്യം സഹിക്കാനാവാതെ നാട്ടുകാരായ 200~ഓളം സ്ത്രീകള്മനുഷ്യന്ചെന്നെത്തിയിട്ടില്ലാത്ത കാട്ടിനുള്ളിലൂടെ വഴിവെട്ടിയതും ആനട്രഞ്ച് പണിഞ്ഞിരിക്കുന്നതും കാണാനായി. തികച്ചും സാഹസികമായിരുന്നു യാത്ര.

അവിടെ
നിന്നും എറണാകുളത്തെത്തി ആലുവയില്താമസിച്ചു. അടുത്ത ദിവസം പെരിയാറിന്റെ തീരത്തുള്ള കരുമാലൂരും ചൂര്ണ്ണിക്കരയും ഷൂട്ട് ചെയ്യാനിരങ്ങി. കരുമാലൂര് തരിശ്ശ് നിലങ്ങള്വീണ്ടെടുത്ത് നെല്കൃഷി ആരംഭിച്ചതിനെ ഫോക്കസ് ചെയ്തായിരുന്നു ഷൂട്ടിംഗ്. ട്രാകറ്ററില്ഇരുന്ന് കൃഷിയിടങ്ങളുടെ ദൃശ്യങ്ങല്പകര്ത്തിയതും ജങ്കാറില്പോയി പെരിയാറിന്റെ ഭംഗി ഒപ്പിയെടുത്തതും രസകരമായിരുന്നു. ചൂര്ണ്ണിക്കരയില്മനോഹരമായ തുരുത്തായിരുന്നു മുഖ്യ ആകര്ഷണം.

ശ്രീ
ശങ്കരന്റെ ജന്മസ്ഥലമായ കാലടിയില്‍, മുതലക്കടവ്, അദ്വൈതാശ്രമം, 400 വര്ഷം പഴക്കമുള്ള ജാതിക്കത്തോട്ടം, പഞ്ചായത്തിന്റെ വികസന പദ്ധതിയായ ജലസേചന പദ്ധതി എന്നിവയും ചിത്രീകരിച്ച ശേഷം ഞങ്ങള്യാത്ര അവസാനിപ്പിച്ചു.


story by Abhilash

Team members 
Producer: Subin Babu
Asst Producer: Abhilash
Cameraman: Jiju Murukhan
Camera Asst: Arun 
Anchor: Hari 




കേരളത്തിന്റെ പച്ചപ്പൂം, ഗ്രാമജീവിതത്തിന്റെ നന്മകളും അടുത്തറിഞ്ഞ് ഗ്രീന്കേരള എക്സ്പ്രസ് സംഘങ്ങള്ഗ്രാമങ്ങളിലൂടെ യാത്ര നടത്തിയപ്പോള്‍, ഒട്ടേറെ അനുഭവങ്ങള്അവരുടെ ഓര്മ്മകളില്നിറഞ്ഞുഅവയില്ചിലത് ഇവിടെ പങ്കു വയ്ക്കുന്നു............അവരുടെ വാക്കുകളിലൂടെ.........


കല്ല്യാശ്ശേരി/കണ്ണൂര്
ദേശീയ പാതയോട് ചേര്ന്ന് കിടക്കുന്ന പഞ്ചായത്താണ് കല്ല്യാശ്ശേരി. കല്ല്യാശ്ശേരിയില്ഞങ്ങള്കണ്ട കെ.പി.ആര്ഗോപാലന്റെ സ്മാരകവും, മൊറാഴ സ്മാരകവും ഹൃദ്യമായ അനുഭവമായിരുന്നുകല്ല്യാശ്ശേരിയിലെ അച്ചാര്യൂണിറ്റും, മണ്ണിര കമ്പോസ്റ്റും, കൂട്ടുകൃഷിയും കല്ല്യാശ്ശേരിയിലെ വികസന പദ്ധതികളാണെന്ന് ഞങ്ങള്കണ്ടറിഞ്ഞു.കെ നായനാറിന്റെ വീട്ടിലേക്ക് പോയതും നല്ലൊരു അനുഭവമായിസ്നേഹത്തോടെയുള്ള പെരുമാറ്റത്താല് ഗ്രാമവാസികള്ഞങ്ങളുടെ മനസ്സില്ഇടം നേടിയെന്നു തന്നെ പറയാം.



മാങ്ങാട്ടിടം/കണ്ണൂര്
ദാരിദ്ര്യ ലഘുകരണ പദ്ധതിയാണ് മാങ്ങാട്ടിടക്കാര്മുന്നോട്ട് വയ്ക്കുന്ന പ്രധാന വികസന പദ്ധതിഅതിന്റെ ഭാഗമായി ഞങ്ങള്ആദ്യം പോയത് കരിമ്പാലം കോളനിയിലേക്കാണ്അതൊരു ആദിവാസി കോളനിയായിരുന്നുഎന്നാല്അവിടെ പട്ടിക വര്ഗ്ഗ കുടുംബങ്ങളാണ് താമസിക്കുന്നത് എന്ന് ഞങ്ങള്ക്ക് തോന്നിയതേ ഇല്ലവീടുകള്എല്ലാം തന്നെ ഒരു നില മാളികകളാണ്അവരുടെ ഭാഷയിലോ, വസ്ത്രധാരണ രീതിയിലോ അവര്ആദിവാസികളായി തോന്നിയിട്ടില്ല. മലനിര പ്രദേശമായ മാങ്ങാട്ടിടം പഞ്ചായത്തിന്റെ ഏറ്റവും വലിയ ഒരു നേട്ടമായിരുന്നു അത്.



തില്ലങ്കേരി/കണ്ണൂര്
തില്ലങ്കേരിയും ഒരു മലനാടന്പ്രദേശമായിരുന്നു. അവിടെ ഞങ്ങള്ക്ക് വിസ്മയമായി തോന്നിയത് അവിടുത്തെ സ്കൂള്കുട്ടികളാണ്. വളരെ ഉന്മേഷമാവാന്മാരാണ് അവിടുത്തെ കുട്ടികള്എന്ന് ഞങ്ങള്ക്ക് മനസ്സിലായികളിയരങ്ങുകളില്അവര്കാണിക്കുന്ന ഉത്സാഹം അതിഗംഭീരമാണ്വിദ്യാഭ്യാസത്തിന് മുന്തൂക്കം നല്കുന്ന പഞ്ചായത്തായതിനാല്ഇവിടത്തെ വിദ്യാഭ്യാസരംഗം ഒട്ടേറെ വിജയക്കുതിപ്പുകള്നേടിയിട്ടുമുണ്ട്.



ചെറുവത്തൂര്‍/ കാസര്ഗോഡ്
ചെറുവത്തൂര്ഒരു തീരപ്രദേശ ഗ്രാമമാണ്. ഏറ്റവവും കൂടുതല്ബുദ്ധിമുട്ടുകള്അനുഭവിച്ചതും അവിടെ തന്നെയാണ്. അവിടെയുള്ള ചിത്രീകരണത്തില്ഞങ്ങള്പ്രാധാന്യം നല്കിയത് മത്സ്യ കൃഷിക്കായിരുന്നു. കല്ലുമ്മക്കായ് കൃഷി ഏറെ മനോഹരമായ ഒന്നാണ്കായലിന്റെ തീരത്ത്  അടുക്കടുക്കായി മുള ഉപയോഗിച്ച് ചിപ്പികള്വെള്ളത്തില്താഴ്ത്തിയിട്ടിരിക്കുന്നുഹാര്ബര്ചിത്രീകരിക്കാന്പോയപ്പോള്മഹാകവി  കുട്ടമത്തിന്റെ തറവാടും ഞങ്ങളെ  അതിശയിപ്പിച്ച ഒന്നായിരുന്നു. മത്സ്യതൊഴിലാളികളില്ചിലര്തങ്ങളെക്കൂടി കാമറയിലെടുക്കണമെന്ന് നിര്ബന്ധം പിടിച്ചതും വേറിട്ട അനുഭവമായി.



മടിക്കൈ/കാസര്ഗോഡ്
മലനാടന്ഗ്രാമപ്രദേശമായ മടിക്കൈയാണ് വടക്കുനാഥന്സിനിമയുടെ ലൊക്കേഷനായത്. ആദ്യമായി ഞങ്ങള്പന തോട്ടത്തിലേക്കാണ് പോയത്, അപ്പോള്അതിഗംഭീരങ്ങളായ ഒത്തിരി കാഴ്ചകള്കണ്ടുപച്ചപ്പിന്റെ മനോഹാരിതയുടെ മാറ്റു കൂട്ടി ഒഴുകുന്ന ഒരു പുഴയും തറയില്അവിടവിടെയായി വീണു കിടക്കുന്ന മഞ്ഞ നിറമുള്ള പനം കായുംകൈത ചക്കകള്നിറഞ്ഞു നില്ക്കുന്ന വീഥിയിലൂടെയും ഞങ്ങള്യാത്ര ചെയ്തുഅവിടെ ഞങ്ങള്ഒരു അപ്പുപ്പനെ പരിചയപ്പെട്ടുഇത്രയും വയസ്സായി അവശനായിട്ടും കൃഷിയില്അദ്ദേഹം ഊര്ജ്ജസ്വലനായി ഏര്പ്പെട്ടിരിക്കുന്നുതോട്പോലെ കിടക്കുന്ന ഒരു ചെറിയ കുളവും, 'പഴശ്ശിരാജ', 'വടക്കുംനാഥന്‍'  എന്നീ സിനിമകളില്ചിത്രീകരിച്ച കല്യാണ്ഭവന്‍   ഞങ്ങള്കണ്ട മനോഹരങ്ങളായ കാഴ്ചകളായിരുന്നു.

ചെറുതാഴം
ഒരു സമ്പൂര്ണ്ണ കൃഷി പ്രദേശമാണ് ചെറുതാഴം പഞ്ചായത്ത്കണ്ണിന് കുളിരേകുന്ന ദേശാടന പക്ഷികളും കണ്ടല്കാടുകളും അവരുടെ വലിയ സമ്പത്തുകളാണ്മറ്റുള്ള പഞ്ചായത്തുകളില്നിന്നും വേറിട്ടു നില്ക്കുന്ന വികസന പദ്ധതിയാണ് പഞ്ചായത്തുകാര്മുന്നോട്ടു വച്ചത്നെല്ല് സംസ്ക്കരണ കേന്ദ്രംചെറുതാഴത്തെ രാമപുരത്ത് കണ്ട അമ്പലത്തിലെ കുളം ചരിത്ര പ്രാധാന്യം ഉള്ള ഒന്നായിരുന്നു. ചെറിയ  ചെറിയ കുന്നുകളും താഴ്വരകളും അടങ്ങിയ ഒരു ചെറിയ പ്രദേശമാണ് ചെറുതാഴംചെറുതാഴത്തില്‍  വിസ്തീര്ണ്ണമുള്ള കൃഷിയിടങ്ങളില്പൂത്ത് നില്ക്കുന്ന നെല്കതിരുകളും പ്രധാനപ്പെട്ട കാഴ്ചയാണ്.





Story by Aneesh Vijayan

Team Members
Producer - Ajith Pavoor
Asst. Producer - Aneesh Vijayan, Indulekha
Anchor - Jisha S Kumar
Camera - Jithin Mathew
Asst. Camera - Vishak

Green Kerala Express

Posted by Green Keralam On 6:55:00 PM 0 comments

SOCIAL REALITY SHOW TO SELECT THE BEST PANCHAYATH WITH GREEN INITATIVES IN KERALA

Doordarshan Kendra, Kerala wing in association with the Ministry of Local Self Government, Suchitwa Mission and Centre for Development of Imaging Technology [C-DIT] has undertaken a unique programme, the first social Reality show in Indian Television. Titled the Green Kerala Express, this daily 30 minute interactive show involving all 999 Grama Panchayaths, 57 Municipalities and 5 corporations will focus on sustainable development models developed by the local self-governments. This show will be unique in the focus on the collective effort of the people in harnessing the talent of the community at the grass root level. The panchayats will be evaluated based on their performance in sectors like water and land management, sanitation, environment, health, energy, social security, Mahatma Gandhi National Rural Employment Guarantee Scheme (MGNREGS), women empowerment, education, agriculture, food security etc. This competition will give an opportunity for local self Governments to map their resources and also to show case the models that they have developed which can be emulated by other panchayaths.

The invitation to join the competition is open to all panchayaths and they can apply with a detailed profoma and also a 8-10 minute video on their achievements, A technical jury will evaluate their work by assigning marks based on profoma and video and will shortlist 150 panchayaths for the first round. Representatives from the selected panchayats will be invited to present their models in front of the jury and audience. A two-member anchor team will be leading the show. There will be interactive sessions, presentation of counter videos from Panchayaths and questions form jury and audience. One Panchayat will be short listed form each district, along with Municipalities and Corporations. In the final round the show will go into details of activities in various developmental sectors and panchayaths will be evaluated and graded according. One panchayat, One Municipality and One Corporation will be selected as final winners.

For the smooth going of the programme and to ensure transparency and impartiality there will be national level jury like P. Sainath (award winning Indian development journalist), Aruna Roy (Indian political and social activist), Rajendra Singh (Ramon Magsaysay Award winner for community leadership in 2001), Mihir Shah etc.

We are just a mouse click away:- http://www.greenkeralaexpress.org/